*സ്നേഹത്തിന് തീരം* *സ്നേഹിതർക്ക് അഭയം*
*സ്നേഹത്തിന് താരം*
*സ്നേഹിതർക്ക് ആശ്രയം* ♥
*_صلی الله علی محمد صلی الله علیه وسلم_*
*പ്രണയത്തിൽ ഒരു സുഖം കണ്ടെത്തണം ആ സുഖം മദീനയാവണം ആ കുളിർ എന്റെ ഹബീബ് ആവണം എന് മാനസം മദീനത്തെ കാറ്റും കോളും ആവാൻ ആഗ്രഹിക്കുന്നു...രാ-പകൽ ഭേദമന്യ എനിക്ക് എന്റെ ഹബീബിന്റെ ചാരെ ഓളം തീർക്കാമല്ലോ...*
*_صلی الله علی محمد صلی الله علیه وسلم_*
*എന്നെ തടങ്കലിലാക്കിയ ഈ പ്രണയം വല്ലാത്ത നോവിൻ സുഖം തന്നെയാണ് നോവുന്ന സുഖം മൊഞ്ചുള്ള സുഖം...*
*_صلی الله علی محمد صلی الله علیه وسلم_*
*സ്നേഹത്തിന് ആതാരം സത്യത്തിന് കേതാരം ഇശ്‌ഖിന് കൂടാരം മുത്ത് നബി...*
*_صلی الله علی محمد صلی الله علیه وسلم_*
*മൊഞ്ചിന് വരദാനo ലോകത്തിന് സ്വരദാനം സത്യം തീർത്ത കനിവിൻ ദാനം അല്ലാഹ് തന്ന ലോകത്തിന് വരദാനം...*
*_صلی الله علی محمد صلی الله علیه وسلم_*
*മദീനത് ചേരണം ഹബീബരെ കാണണം മോഹം പാടണം ആശകൾ നേടണം...*
*_صلی الله علی محمد صلی الله علیه وسلم_*
*സ്നേഹം തന്ന നബി മോഹം തന്ന നിധി മുഹബത്താൽ ഒരു ദിനം കനിവ് തന്ന നിധി...*
*_صلی الله علی محمد صلی الله علیه وسلم_*
*ഇഷ്ടം മദീന ഇശ്ഖുo നബീനാ...മുത്തിന് മദീന മുത്താന് കൊതിയാ...വിധി നൽകണേ അല്ലാഹ് കനിവേകണേ താജ ഹൃദയം പേറും നോവകറ്റനെ രാജ...*
*_صلی الله علی محمد صلی الله علیه وسلم_*
*സത്യം പറഞ്ഞതാ ഇശ്ഖ് നിറഞ്ഞതാ അന്ത്യ നിദ്ര തഴുകും നേരം ബഖീഇൽ ഉറക്കണം*
*_صلی الله علی محمد صلی الله علیه وسلم_*
*അതിനൊരു ഉണർവില്ല സ്നേഹം നിറക്കണം മദ്ഹോതി ബഖീഇൽ കിടന്ന് ആനന്ദം കാണണം...*
*_صلی الله علی محمد صلی الله علیه وسلم_*
*തടവുകൾ ഇല്ലാത്ത അത്യാഗ്രഹം ഒളിപ്പിക്കാൻ കഴിയാത്ത വ്യാമോഹം ഔദാര്യം തന്നു ആഖിറം സലാമത് ആക്കല്ലാഹ്...*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
🤲🤲🤲😰😰
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹ്റായാസീൻ*
*=================*
*mihraskoduvally123.blogspot.com*
*==================*
*---------------------------*
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments