*മൊഞ്ചിന്റെ അഞ്ചിത സൂനo അറിവിന് ബഹറല നേതാ മുഹബത്തിന് വരദാനം എന്റെ ഹബീബ് നൂറുല്ലാഹ് സത്യ ത്വബീബി സ്വല്ലല്ലാഹ്...*
❤💜
*ആശ്രയമായൊരു തൂദരു മദീന വനിയിലെ താജരു ആശയ മേകിയ തെന്നൽ ഹൃദയം കവർന്ന സയ്യിദരു...*
❤💜
*മദീനത്തെ സുൽത്താനെ മഹബൂബ് സുൽത്താനെ മാദിഹിനു മനതലങ്ങളിൽ വായും മുഹബത്തിന് സുൽത്താനെ...*
💜❤
*ഇശ്ഖിന്റെ താതാവേ ഇശലോത്ത നേതാവേ മദീനത്തെ ഈണം മൂളും ലോകത്തിന് ജെതാവേ...*
❤💜
*അറിയില്ല പാപിക്ക് അറിവുമില്ല പാപിക്ക് എങ്കിലും എന്റെ ഹൃദയം ഹബീബി ഹബീബി മദീന മദീന....*
❤💜
*ഹരം പകർന്ന പ്രണയം ലഹരി തീർത്ത പ്രണയം മദീന മണ്ണിൽ അഭയം ഹബീബ് തന്നുള്ള ആശ്രയം...*
❤💜
*ഹൃദയത്തിന് വേദനകൾ വ്യദയാൽ ചൊല്ലുബോൾ കുളിരായി വന്നു മുത്തിന് പ്രഭയായ തേജസ്...*
❤💜
*പിളരുന്ന വേദനയും ചാലിട്ട കണ്ണീരും ഹൃദയത്തിന് കോണിൽ തട്ടും അകമൊഴിഞ നോമ്പരവും...*
❤💜
*ആശ്രയം എന്റെ ഹബീബ് കാവലും എന്റെ നസീബ് ഇന്നീ വിജയത്തിന് കാരണ സത്യ ത്വബീബി കാവലായ മുത്ത് ഹബീബ്...*
❤💜
*കണ്ണിനും ഖൽബിനും കുളിരു തരണേ...ഔദാര്യം തന്നു ആഖിറം സലാമത്ത് ആകല്ലാഹ്...*
😰😰😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
🤲🤲🤲😰😰
*ദുആ വസിയ്യത്തോടെ*
✍🏻 *സയ്യിദത്ത് മിഹറായാസീൻ*
*===============*
*mihraskoduvally123.blogspot.com*
*===============*
*-------------------------*
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments