*പ്രതീക്ഷയാണ് ജീവിതം കാരുണ്യ മാണെന് ഹബീബ് കനവിൻ നിറം പകരും പ്രതീക്ഷയാണെന് എന് തിങ്കൾ...*
*_صلی الله علی محمد صلی الله علیه وسلم_*
*തിങ്കൾ നിലാവിൽ പുണരും തങ്ക സിറാജ്...തിങ്കളിൽ ഉദികൊണ്ട നൂറിന് തിങ്കൾ...*
*_صلی الله علی محمد صلی الله علیه وسلم_*
*ഇമ വെട്ടാൻ തോന്നത്ത പുണ്യ മദീന...അവിടെമിൽ നൂറായി എന്റെ നബീനാ...ഖൽബിന് നിറവേ...എന്റെ റസൂൽ...കരളായ് റൂഹായ് മുത്ത് ഹബീബ്...*
*_صلی الله علی محمد صلی الله علیه وسلم_*
*മധുരം മദീനയിൽ ഹാരം ചാർത്തി...ലോകം മദീനയിൽ വായിതുകൾ പാടി...അശരണർക്ക് ആശ്രയം മദീനയോതി...അഭയം നൽകി കടമ നിർത്തി...*
*_صلی الله علی محمد صلی الله علیه وسلم_*
*ഹബീബിന് തിരു മൊഞ്ച് കണ്ട മദീന...ഹബീബിൽ എന് അഭയം ഞാൻ കണ്ട മദീന...സ്വപ്നത്തിന് നിറം നൽകി കനിഞ മദീന ഹൃദയം കനവാൽ മധു നുകർന്ന മദീന...*
*_صلی الله علی محمد صلی الله علیه وسلم_*
*എന്റെ വ്യഥകൾ കണ്ട ഹബീബ് ഹൃദയം തേങ്ങുബോൾ അഭയം തന്ന റസൂൽ...എന്റെ സ്വപ്നം മദീനയാണ് കനവിൽ തേടുന്ന യാഥാർഥ്യം എന്റെ താജർ...*
*_صلی الله علی محمد صلی الله علیه وسلم_*
*തേങ്ങല്ലാ...ഹൃദയമെ ഹബീബ് കാണും അഭയം തന്ന മൊഞ്ചു വേദനിചിടും...വ്യഥകൾ തീർന്നോരു നാൾ എന്റെ ഹബീബ് വരും അന്ന് നിന്റ തേങ്ങൽ നിറം പകരും ഹബീബ് വന്നോന്ന് റൂഹ് കാക്കും...*
*_صلی الله علی محمد صلی الله علیه وسلم_*
*യാ അല്ലാഹ്...ആശിച്ചു പോയി ഹൃദയം നൊമ്പരം പാടി പോയ് എന്റെ വ്യാമോഹങ്ങൾക്ക് നിറം പകരനെ...ഔദാര്യം തന്നു ആഖിറം സലാമത് ആക്കല്ലാഹ്...*
*_صلی الله علی محمد صلی الله علیه وسلم_*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
🤲🤲🤲😰♥
*ദുആ വസിയ്യത്തോടെ*
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
*mihraskoduvally123.blogspot.com*
*======================*
*-----------------------------------------*
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments