*സ്നേഹത്തിന് ഉദയം...സത്യത്തിന് വിജയം ലോകത്തിന് ആതാരം മുത്ത് നബി...*
*_صلی الله علی محمد صلی الله علیه وسلم_*💚
*അറിവുള്ള മൊഞ്ച് മികവാർന്ന ഖൽബ്...അറിയുന്ന ഹൃദയത്തിന് പ്രണയ രൂപം...*
*_صلی الله علی محمد صلی الله علیه وسلم_*💚
*ഇശ്ഖിന്റെ മധുര തേനാറിൽ ഒരുനാൾ മധുരം നിറച്ചു വന്നു തേടിടും ഞാൻ...*
*_صلی الله علی محمد صلی الله علیه وسلم_*💚
*കരയല്ലേ ഖൽബേ...വ്യഥ തീരും റൂഹേ...മുഹബത്തിന് മധൂഗീതം മദീന കാണും...ഖൽബറിഞ്ഞോരുനാൾ മുത്ത് വരും പല നാൾ ഹൃദയത്തിന് സ്വപ്നങ്ങൾ നിറം ചൊരിയും...*
*_صلی الله علی محمد صلی الله علیه وسلم_*💚
*കണ്ണിന്റെ തേട്ടം ഹൃദയത്തിന് നോട്ടം ഇശ്ഖിന്റെ കേതാരം കണ്ട ഗീതം...*
*_صلی الله علی محمد صلی الله علیه وسلم_*💚
*അല്ലാഹ് തന്ന അഭയം...ലോകം കണ്ട അഭയം...പാപിയും പാമരനും ഒരുപോലെ കനിയും...സ്നേഹമാണ് നൂർ...പ്രണയമാണ് മീമിൽ മരണം പോലും തോറ്റു പോവുന്ന സത്യമുള്ള വിജയം...*
*_صلی الله علی محمد صلی الله علیه وسلم_*💚
*അള്ളാഹ്...അള്ളാഹ്...മുത്തിനെ തന്നു കരുണ തന്ന കാരുണ്യ അള്ളാഹ്... മരണ മെന്ന സത്യം എന്നെ വന്നു പുൽകും മുന്പേ മദീന കാണിക്കണേ...*
*_صلی الله علی محمد صلی الله علیه وسلم_*💚
*ആ പുണ്യ ഭൂമി മുത്തിനെ കണ്ടു ദാഹം ക്ഷമിച്ചു റൂഹ് രക്ഷ നേടിയൊരു നേരം ആ ബഖീഇൽ ഒരിടം തരണം...*
*_صلی الله علی محمد صلی الله علیه وسلم_*💚
*ആശകൾ ആഗ്രഹം അത്യാഗ്രഹം മൂത്ത വ്യാമോഹ നേട്ടങ്ങൾ തന്നിടെണം നിരാശ ഇല്ല എന്റെ ഹബീബ് പ്രണയമെന്ന സത്യം കണ്ടതാണ് വ്യഥകൾ തീർത്തോരു നൊമ്പരം തീർത്ത മുത്ത് എന്നിൽ കാരുണ്യം സാഗരമായി...*
*_صلی الله علی محمد صلی الله علیه وسلم_*💚
*ആവതാക്കള്ളാഹ്...*
🤲🤲🤲😪😪
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*ദുആ വസിയ്യത്തോടെ*
✍️ *mihraskoduvally123.blogspot.com*
*=========================*
*----------------------------------------------*
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments