♥️💚
*എഴുതി തീർത്ത വരികൾക്കൊന്നും പൂർണതയില്ലല്ലോ മുത്തേ*
😪♥️💚
*ഇശ്ഖ് അറിയാത്ത ഖൽബിന്റെ നൊമ്പരം പാതി മാഞ്ഞ അക്ഷരം പോലെ തെളിയുന്നല്ലോ*
😪😪😪😪
*ഭാഷ അറിയാത്ത നൊമ്പരം പാടുന്ന വരികൾക്കും ഇശ്‌ഖിന് ലാഞ്ചനയാണല്ലോ ഹൃദയം മൊഴിയുന്ന നോവിനും അത് തന്നെ*
😪😪😪
*കളറുകൾ മാറി മാറി ചായം പൂശി നോക്കിട്ടും നിറങ്ങൾക്ക് ഭംഗി പോരല്ലോ ഹബീബെ അതപു കേടാവരുതെ അറിയാത്ത പാപിയുടെ കളറിനു നിറമില്ല എന്റെ ഹബീബിനെ വർണിക്കാൻ ലോകത്തുള്ള ഏത് ചായങ്ങൾക്കാണ് നിറം ലപിക്കുക*
😪😪😪
*ഇല്ല കേട്ടോ അത് എവിടെയും കണ്ടു പിടിച്ചിട്ടില്ല കണ്ടു പിടിക്കുകയുമില്ല*
😪😪♥️💚
*നിറങ്ങൾക്കും സുഗന്ധങ്ങൾക്ക് മാറ്റ് പറയാനില്ലാത്ത നേതാവ്*
😪♥️💚💚
*എന്റെ ഹബീബ് എന്റെ ഹബീബ് എന്റെ ഹബീബ്*
*مُحَمَّد ﷺ*
*مُحَمَّد ﷺ*
*مُحَمَّد ﷺ*
*എന്റെ സ്നേഹം നഷ്ടമാവില്ല എന്റെ കാത്തിരിപ്പ് വെറുതെ ആവില്ല എന്റെ ഹബീബ് എന്റെ ഹബീബ് വരും എന്റെ കരളിന് സ്വാന്തനം പകരാൻ മറ്റാർക്കും പകരം വെക്കാൻ ആവാത്ത ലോകത്തിന്റെ നൂർ വരും*
😪😪😪😪
*ആതരവാണ് അർഹത ഇല്ലാത്തവൾക്കും മുഹബത്താ ഹൃദയം ഇശ്ഖ് പടർന്നു എന്റെ റൂഹിനെ കാത്തുളള മുഹബത്*
♥️💚♥️
*അറിയില്ല വാക്കുകൾ ഹൃദയം അറിഞ്ഞ ഇശ്ഖ് എന്ന് ഞാനും കരുതുന്നു അ ഹഗാരമാണോ*
😪😪😪😪😪
*കാക്കണേ.... ആലം പടച്ചവനെ കനിയണം അറിവില്ലാത്ത പാപിയുടെ വ്യാമോഹം കാണണം*
😪😪😪😪
*എന്റെ ഹബീബിന്റെ ചാരെ ഒരു നാൾ ഒരേ ഒരു നാൾ മുഹബത്താൽ ചെന്ന് ചേരണം*
😪😪😪😪
*ഒടുവിൽ കണ്കുളിർന്ന് നൂർ പകർന്ന് ബഖീഇൽ ചെന്ന് നിദ്ര പുൽകണം*
😪😪😪😪
*വ്യാമോഹം അർഹത ഇല്ലാത്ത പാപിയുടെ വ്യാ മോഹം*
😪😪😪
*എങ്കിലും ആവതാക്കല്ലാഹ്*
😪😪😪
*ദുആ വസിയ്യത്തോടെ*
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
*കോപ്പി പേസ്റ്റ് &പേര് മാറ്റി ഷെയർ ചെയ്യൽ അനുവതനീയമല്ല*
Mihraskduvally123.blogspot.com
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments