Skip to main content

*അത്യാഗ്രഹം ആയിരിക്കാം അർഹത ഇല്ലായിരിക്കാം എങ്കിലും ആശിക്കാതിരിക്കാൻ വയ്യ ഹബീബെ...*
  
💚❤️ നാളുകൾ കഴിയും തോറും മദീനയിൽ ചേരാൻ ഹൃദയം വല്ലാതെ എന്നെ മോഹിപ്പിക്കുകയാണ്
മോഹങ്ങൾക്കുമേൽ  മോഹം വല്ലാതെ പടർന്നിരിക്കുകയാണ്
ആശകൾ ആഗ്രഹങ്ങൾ അത്യാഗ്രഹമായി നിലകൊള്ളുബോൾ വ്യാമോഹം അതിനോത്ത് താള മടിക്കുകയാണ് 😪😪❤️
        അവർക്കറിയില്ലല്ലോ എന്റെ പരിമിതികൾ 😪
അവർക്ക് അറിയില്ലല്ലോ എന്റെ പ്രയാസങ്ങൾ 😪
അവർക്ക് അറിയില്ലല്ലോ എന്റെ കഴിവുകേടുകൾ 😪

*എങ്കിലും മദീന എനിക്ക് അഭയമാണ് ഹബീബവരു  എനിക്ക് എല്ലാമാണ്*
ഞാനിന്നു പരിമിതികൾ ഇല്ലാത്തവൾ ആയിരുന്നെങ്കിൽ എന്നെ മദീനയിൽ അഭയം പ്രാബിചെനെ...
😪😪💚❤️
*അക്ഷരങ്ങളും വാക്കുകളും വിറയാർന്ന സ്വരം മൂളുന്നത് നിങ്ങൾ കണ്ടില്ലേ...*

     അതെന്റെ ഹൃദയം പാടും നോവുകളാണ് 
     അതെന്റെ  മിഴികൾ വാർത്തും നൊമ്പരങ്ങളാണ്
      😪💚❤️
സൂര്യനും ചന്ദ്രനും മാലോകരും പോലും അന്തം മറന്ന മൊഞ്ചല്ലയോ...
കല്ലും മരവും സലാം പറഞ്ഞൊരു ത്വാഹാ വല്ലയോ ആാാ താജരു... 😪💚❤️
       
ബിലാലോരു വാർത്തും ഇശ്‌ഖിന് പേമാരി നാ മിന്നും ഓർക്കും നൊമ്പരമല്ലെ....

പ്രണയം പറയാൻ വാക്കുകൾ അസ്തമിച്ച പ്രണയമല്ലേ.... ആാാ  ബിലാലവരു
😪😪💚💚
         എന്നിലെ പ്രണയമെ  നീ എവിടെ ഓർക്കുമ്പോൾ എന് മനം വെന്തു പോയി
ഓർക്കുവാന് കഴിയില്ല പ്രണയമേ... നീ തന്ന ജീവനെ എനിക്ക് ഇന്ന് എല്ലാം....
*മദീന കാണാതെ മരിപ്പിക്കല്ലേ... നാഥാ...*
*ഹബീബിനെ കാണാതെ റൂഹ് പിടിചിടല്ലേ  അല്ലാഹ്...*
*അർഹിക്കുന്ന ഒന്നും എന്നിൽ ഇല്ല അല്ലാഹ്*
*വ്യാ മോഹം അത്യാഗ്രഹം നിറഞ്ഞ ഹബീബിനോടുള്ള പ്രണയമല്ലാതെ...*
*അർഹത ഇല്ലെങ്കിലും ആവതാക്കല്ലാഹ്...*
😪😪🤲🤲🤲🤲
*ദുആ വസിയ്യത്തോടെ*
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
Mihraskoduvally123.blogspot.com
*============================*

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

ഉമ്മു സലമ( റ ):3

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃                *മഹിളാ രത്നങ്ങൾ -3*               🍃🍃🍃🍃🍃🍃🍃🍃🍃🍃🍃       സന്തോഷത്തോടെ അവർ ആ യാത്രക്ക് പുറപ്പെട്ടു      അബൂസലമ- ഉമ്മുസലമ ദമ്പതികള്‍ക്ക് മദീനയിലേക്ക്  സമയമായി. അബൂ സലമ(റ) ഒട്ടകത്തെ തയ്യാര്‍ ചെയ്തു. ഉമ്മു സലമയെ വാഹനത്തില്‍ കയറ്റി. മകന്‍ സലമയെ മഹതിയുടെ മടിയിലുമിരുത്തി, പ്രത്യേക അനുഭൂതിയുള്ള യാത്ര  തുടങ്ങി. മക്കയുടെ അതിര്‍ത്തി വിട്ടു കടന്നില്ല. അപ്പോഴേക്കും മഖ്സൂം ഗ്രോത്രക്കാരില്‍ പെട്ട ചിലര്‍ അവരെ കാണാനിടയായി. അവര്‍ വാഹനം തടഞ്ഞു നിര്‍ത്തി. വാക്കു തര്‍ക്കം മൂര്‍ഛിച്ചു. നിനക്കു വേണമെങ്കില്‍ പോകാം, ഭാര്യയെ കൊണ്ടു പോകാന്‍ സമ്മതിക്കില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു.  അവരെ മനസ് വല്ലാതെ മുറി പെട്ടു അവർ  മഹതിയെ തടഞ്ഞു വെച്ചു. ഇതറിഞ്ഞ അബൂ സലമയുടെ വംശക്കാര്‍ക്കു  കലി കയറി. കുട്ടിയെ വിട്ടു തരില്ലെന്നും അവന്‍ അബ്ദുല്‍ അസദ് ഗോത്രക്കാരനാണെന്നും അവര്‍ ന്യായം പറഞ്ഞു. കുട്ടിക്കു വേണ്ടി അവര്‍ പരസ്പരം പിടിവലി കൂടി. അവസാനം കുഞ്ഞിനു പരിക്കുപറ...